ശ്രീലങ്കൻ സ്വദേശിയായ അജിത്ത് കിഷൻ പെരേര (51) ജൂലൈ 24ന് തൃശൂർ കോടതിയിൽ ഹാജരാക്കവേ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.

ഇയാള്‍ക്ക് 160 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇരുനിറമാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2363608, 9497987131, 9446465345. ഇ-മെയില്‍ shotownwsttsr.pol@kerala.gov.in
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്.
മാപ്രാണത്ത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
ആളൂരിൽ വാഹനാപകടം. വാഹനം ഭാഗികമായി തകർന്നു.
ആറാട്ടുപുഴ മന്ദാരക്കടവിൽ കർക്കിടക വാവുബലിയ്ക്കും പിതൃതർപ്പണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.
ഇരിങ്ങാലക്കുട നഗരസഭയുടെ പേഷ്ക്കാര്‍ റോഡിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രകാരനായ മധ്യവസ്കന് ഗുരുതര പരിക്ക്.
വെള്ളക്കെട്ടിന്റെ ഭാഗമായി കരുവന്നൂര്‍ പനംകുളം ഡി എം എല്‍ പി സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംമ്പ് അംഗികരിക്കില്ലെന്ന് അധികാരികള്‍.പ്രദേശവാസികള്‍ പ്രതിഷേധം.
മാപ്രാണം കോന്തിപുലം ആനന്ദപുരം ചാത്തന്മാസ്റ്റര് റോഡ് ,മൂര്‍ക്കനാട് കാറളം റോഡ്,കരാഞ്ചിറ റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു
കരുവന്നൂര്‍ പുത്തന്‍ത്തോട് പാലത്തില്‍ കെ എല്‍ ഡി സി കനാലില്‍ വലിയ തോതീല്‍ ചണ്ടി വന്നടിഞ്ഞത് കെ എല്‍ ഡി സി കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തി.